ബിയ്യം കായൽ ജലോത്സവം 360മലയാളത്തിന് ഒന്നാം സ്ഥാനം

ബിയ്യം കായൽ ജലോത്സവം 360മലയാളത്തിന് ഒന്നാം സ്ഥാനം

ആഗസ്റ്റ 30 ന്    നടന്ന ജലോത്സവം വിവിധ ചാനലുകളിലൂടെ ഓൺലൈൻ ആയി ഒരു ലക്ഷത്തി പതിനാറായിരത്തിൽ അധികം പേരാണ് കണ്ടത്.


അതിൽ 80000 ൽ അധികം പേരും തത്സമയ സംപ്രേഷണം കാണാൻ ആശ്രയിച്ചത് 360മലയാളം ചാനലിനെ 

ഫേസ്ബുക്കിൽ 67000 പേരും യൂറ്റ്യൂബിൽ 10,000 പേരും തത്സമയം ദൃശ്യവിസ്മയം തീർത്ത കായൽ പൂരത്തിന് ദൃസാക്ഷികളായി.

ഇത് കൂടാതെ പുളിക്കടവിലെ തൂക്ക് പാലത്തിനടുത്ത് സ്ഥാപിച്ച 100 സ്ക്വയർ ഫീറ്റ് LED വാളിന് മുൻപിൽ കാണാൻ തടിച്ച് കൂടിയത് ആയിരങ്ങളാണ്. 

പൊന്നാനി, എടപ്പാൾ, തിരൂർ, താനൂർ, പരപ്പനങ്ങാടി, വളാഞ്ചേരി, ചാവക്കാട്, ഗുരുവായൂർ, പെരുമ്പിലാവ്, എന്നിവിടങ്ങളിൽ മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച പരസ്യ പ്രദർശ്ശന എൽഇഡി വാളുകളിലും 360മലയാളത്തിന്റേ തത്സമയ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്നു.

ഇത് കൂടാതെ സ്ഥലം എംഎൽഎ നന്ദകുമാറിന്റെ ഫേസ്ബുക്ക് പേജ് ഉൾപ്പടെ വള്ളംകളിയുമായി ബന്ധപ്പെട്ട നിരവധി സർക്കാർ ഏജൻസികളുടെ ഔദ്യോഗിക പേജുകളും 360മലയാളന്റെ ലൈവ് ഷെയർ ചെയ്തിരുന്നു.

ഇത് വഴിയും പതിനായിരകണക്കിന് പേർ തത്സമയ സംപ്രേഷണം ആസ്വദിച്ചു.

ഏറ്റവും കൂടുതൽ പേർ കണ്ട രണ്ടാമത്തെ ചാനലിൽ 19,000 പേരും മൂന്നാമത്തെ ചാനലിൽ 12,000 പേരുമാണ് ആകെ തത്സമയ ദൃശ്യം കാണാൻ എത്തിയത് 

അഥവാ മറ്റേത് ചാനലിനേക്കാളും അരലക്ഷത്തിലധികം പേർ 2023ലെ ബിയ്യം ജലോത്സവം കണ്ടത് 360 മലയാളം ചാനലിലൂടെയാണ്

അഭിമാനം. സന്തോഷം. നന്ദി.

#360malayalam #360malayalamlive #latestnews

ആഗസ്റ്റ 30 ന് നടന്ന ജലോത്സവം വിവിധ ചാനലുകളിലൂടെ ഓൺലൈൻ ആയി ഒരു ലക്ഷത്തി പതിനാറായിരത്തിൽ അധികം പേരാണ് കണ്ടത്....    Read More on: http://360malayalam.com/single-post.php?nid=7953
ആഗസ്റ്റ 30 ന് നടന്ന ജലോത്സവം വിവിധ ചാനലുകളിലൂടെ ഓൺലൈൻ ആയി ഒരു ലക്ഷത്തി പതിനാറായിരത്തിൽ അധികം പേരാണ് കണ്ടത്....    Read More on: http://360malayalam.com/single-post.php?nid=7953
ബിയ്യം കായൽ ജലോത്സവം 360മലയാളത്തിന് ഒന്നാം സ്ഥാനം ആഗസ്റ്റ 30 ന് നടന്ന ജലോത്സവം വിവിധ ചാനലുകളിലൂടെ ഓൺലൈൻ ആയി ഒരു ലക്ഷത്തി പതിനാറായിരത്തിൽ അധികം പേരാണ് കണ്ടത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്