അങ്ങാടികളിലും പരിസരത്തും പരന്ന് കിടന്നിരുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും ശേഖരിച്ച് പ്ലാസ്റ്റിക് നിർമ്മാർജന യത്നം നടത്തി

നാടും നഗരവും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ വീർപ്പുമുട്ടി കഴിയുമ്പോയും സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പുഴയിലും റോഡിലും തള്ളി അങ്ങാടികളിൽ പ്ലാസ്റ്റിക് മുക്ത കേരളത്തെക്കുറിച്ച് പ്രസംഗിക്കുന്ന നമ്മുടെ സംസ്കാരം. എന്നാൽ വരും തലമുറയ്ക്ക് പ്രതീക്ഷയുടെ കിരണങ്ങളേകി വെത്യസ്തരാവുകയാണ്  ഓട്ടുപാറപ്പുറത്തെ ഒരു കൂട്ടം ചെറുപ്പക്കാർ


അങ്ങാടികളിലും പരിസരത്തും പരന്ന് കിടന്നിരുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും ശേഖരിച്ച് പ്ലാസ്റ്റിക് നിർമ്മാർജന യത്നം നടത്തി

സാമൂഹ്യ പ്രവർത്തകനും, ആംസ് ഇന്ത്യ ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്ററുമായ അദ്നാൻ ക്ലാരിയുടെ നേത്രത്വത്തിൽ ആംസ് ഇന്ത്യ ഫൗണ്ടേഷൻ വളണ്ടിയർ ക്യാപ്റ്റൻ റസാക്ക് പരുത്തികുന്നൻ, ഷറഫുദ്ദീൻ വടക്കൻ, എന്നിവർ യത്നത്തിൽ പങ്കെടുത്തു. എല്ലാ കവലകൾ തോറും ചെറുപ്പക്കാർ ചേർന്ന് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയാൽ നമ്മുടെ നാടിനെ പ്ലാസ്റ്റിക് മുക്തമാകാൻ സാധിക്കുമെന്നും, സംസ്കരിക്കാൻ ബുദ്ധിമുട്ടുള്ളവർ ചാക്കിലാക്കി വെച്ച് +91 9847612380 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ കലക്ട് ചെയ്ത് കൊണ്ടുപോകാമെന്നും അദ്നാൻ ക്ലാരി അറിയിച്ചു.

#360malayalam #360malayalamlive #latestnews

നാടും നഗരവും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ വീർപ്പുമുട്ടി കഴിയുമ്പോയും സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പുഴയിലും റോഡിലും തള്ളി അങ്ങാ...    Read More on: http://360malayalam.com/single-post.php?nid=5190
നാടും നഗരവും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ വീർപ്പുമുട്ടി കഴിയുമ്പോയും സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പുഴയിലും റോഡിലും തള്ളി അങ്ങാ...    Read More on: http://360malayalam.com/single-post.php?nid=5190
അങ്ങാടികളിലും പരിസരത്തും പരന്ന് കിടന്നിരുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും ശേഖരിച്ച് പ്ലാസ്റ്റിക് നിർമ്മാർജന യത്നം നടത്തി നാടും നഗരവും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ വീർപ്പുമുട്ടി കഴിയുമ്പോയും സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പുഴയിലും റോഡിലും തള്ളി അങ്ങാടികളിൽ പ്ലാസ്റ്റിക് മുക്ത കേരളത്തെക്കുറിച്ച് പ്രസംഗിക്കുന്ന നമ്മുടെ സംസ്കാരം. എന്നാൽ വരും തലമുറയ്ക്ക് പ്രതീക്ഷയുടെ കിരണങ്ങളേകി വെത്യസ്തരാവുകയാണ് ഓട്ടുപാറപ്പുറത്തെ ഒരു കൂട്ടം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്