രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 36,011 പേർക്ക്; ആകെ മരണസംഖ്യ 1.4ലക്ഷമായി ഉയർന്നു

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 36,011 പേർക്ക്.കഴിഞ്ഞദിവസത്തെക്കാൾ 1.7 ശതമാനം കുറവാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 96.4ലക്ഷമായി ഉയർന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.4ലക്ഷമായി ഉയർന്നു. രാജ്യത്ത് രോഗമുക്തി നിരക്കും ഉയരുന്നുണ്ട്. കഴിഞ്ഞദിവസം14,6986575 സാമ്പിളുകളാണ് പരിശോധിച്ചത്.

ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം രാജ്യത്ത് കൂടുതൽ രോഗികളുളളത് മഹാരാഷ്ട്രയിലാണ്. 1,847,509 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചത്. ആന്ധ്രാപ്രദേശ് 870,675, തമിഴ്നാട് 787,554,കേരളം 625,767 എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 24 മണിക്കൂറിനിടെ 4,067 പേർക്കാണ് കൊവിഡ് ബാധിച്ചത്.


കേരളത്തിൽ ഇന്നലെ 5848 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5137 പേർക്ക് സമ്പർക്ക രോഗബാധയാണ്. 613 പേരുടെ ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. 32 മരണങ്ങൾ സ്ഥിരീകരിച്ചു. 5820പേരുടെ ഫലം നെഗറ്റീവായി.61,393 പേർ ചികിത്സയിലും 3,15,024 പേർ നിരീക്ഷണത്തിലുമുണ്ട്.

#360malayalam #360malayalamlive #latestnews

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 36,011 പേർക്ക്.കഴിഞ്ഞദിവസത്തെക്കാൾ 1.7 ശതമാനം കുറവാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധ...    Read More on: http://360malayalam.com/single-post.php?nid=2875
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 36,011 പേർക്ക്.കഴിഞ്ഞദിവസത്തെക്കാൾ 1.7 ശതമാനം കുറവാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധ...    Read More on: http://360malayalam.com/single-post.php?nid=2875
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 36,011 പേർക്ക്; ആകെ മരണസംഖ്യ 1.4ലക്ഷമായി ഉയർന്നു രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 36,011 പേർക്ക്.കഴിഞ്ഞദിവസത്തെക്കാൾ 1.7 ശതമാനം കുറവാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്