പൊന്നാനിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നാവിശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധം സംഘടിപ്പിച്ചു

പൊന്നാനിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഉടൻ തുറന്ന് പ്രവർത്തനമാരംഭിക്കണമെന്നാവശ്യപ്പെട്ട്  യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധ പ്രകടനം നടത്തി. കൊല്ലൻ പടിയിലെ സി.എഫ്.എൽ .ടി .സിക്ക് മുന്നിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്

കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ച സാഹചര്യത്തിൽ പൊന്നാനിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഉടൻ തുറന്ന് പ്രവർത്തിക്കുക, കോവിഡ് രോഗികളെ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള കാലതാമസം പരിഹരിക്കാൻ നഗരസഭക്ക് കീഴിൽ ആമ്പുലൻസ് സർവ്വീസ്  ആരംഭിക്കുക, ആന്റി ജെൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്  നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധം സംഘടിപ്പിച്ചത്.പൊന്നാനി കൊല്ലൻ പടിയിലെ സി.എഫ്.എൽ .ടി .സി ക്കായി ഏറ്റെടുത്ത എവറസ്റ്റ് ഓഡിറ്റോറിയത്തിന് മുന്നിലാണ് പ്രതിഷേധ പരിപാടി നടന്നത്. കൗൺസിലർമാരായ  എം.പി.നിസാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, വി.ചന്ദ്രവല്ലി ,ആയിഷ അബ്ദു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി

#360malayalam #360malayalamlive #latestnews

പൊന്നാനിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഉടൻ തുറന്ന് പ്രവർത്തനമാരംഭിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ ...    Read More on: http://360malayalam.com/single-post.php?nid=1253
പൊന്നാനിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഉടൻ തുറന്ന് പ്രവർത്തനമാരംഭിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ ...    Read More on: http://360malayalam.com/single-post.php?nid=1253
പൊന്നാനിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നാവിശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധം സംഘടിപ്പിച്ചു പൊന്നാനിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഉടൻ തുറന്ന് പ്രവർത്തനമാരംഭിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധ പ്രകടനം നടത്തി. കൊല്ലൻ പടിയിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്